Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Pilgrimage

Kottayam

ശബരിമല തീര്‍ഥാടനത്തിൽ സമഗ്രമാറ്റത്തിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കോട്ടയം: അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി ശബരിമല തീര്‍ഥാടനത്തിനു സമഗ്രമാറ്റം വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന 2026-27 മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ മുന്നൊരുക്ക യോഗത്തിലാണു പുതിയ തീരുമാനം. മണ്ഡല-മരകരവിളക്ക് മഹോത്സവത്തിന്‍റെ വിലയിരുത്തലും യോഗത്തില്‍ നടന്നു.

വരുന്ന മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായുള്ള ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസ് ഏപ്രില്‍ മാസത്തില്‍ തന്നെ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിന് മാത്രമായി പ്രത്യേക ബജറ്റ് തയാറാക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പൊതു ബജറ്റിന് പുറമേയാണ് ശബരിമല ഫെസ്റ്റിവലിന് മാത്രമായി പ്രത്യേകം ബജറ്റ് തയാറാക്കുന്നത്.

ശബരിമല ഫെസ്റ്റിവല്‍ അക്കൗണ്ടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ നേതൃത്വത്തില്‍ തല്‍സമയം ഓഡിറ്റ് ചെയ്യുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. സുരക്ഷ, ശുചിത്വം, സേവനങ്ങള്‍, ആകര്‍ഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷന്‍സും എന്നിങ്ങനെ വിശദമായ സമീപന രേഖയാണ് നടപ്പിലാക്കുന്നത്.

എന്തായാലും അടുത്ത ശബരിമല സീസണ്‍ കാലം ഭക്തര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലും കുറ്റമറ്റ രീതിയിലും നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ദേവസ്വം ബോര്‍ഡ്.

Kerala

ശബരിമലയിലെ തിരക്ക്; സ്പോട്ട് ബുക്കിംഗ് സാഹചര്യം നോക്കി തീരുമാനിക്കാം: ഹൈക്കോടതി

കൊച്ചി: ശബരിമല സ്പോട്ട് ബുക്കിംഗിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് എത്രപേര്‍ക്ക് നൽകാമെന്ന് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് ഹൈക്കോടതി പുതിയ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെയാണ് സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി നിജപ്പെടുത്താൻ തീരുമാനിച്ചത്.

ഇതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവിൽ ഓണ്‍ലൈൻ ബുക്കിംഗ് വഴി 70000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5000 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്.

 

Latest News

Up